ജോർജിയ, യുകെ, യുഎസ് എന്നിവിടങ്ങളിൽ നിന്നാണ് ഉക്രൈന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നതിനായി ആളുകളെത്തുന്നത്. നൂറ് കണക്കിന് ഇറ്റലിക്കാര്‍, ഉക്രൈന്‍ സ്വാതന്ത്രത്തിന് വേണ്ടി പോരാടാന്‍ തയ്യാറായി മുന്നോട്ട് വരുന്നു. എന്നാല്‍ ഒരൊറ്റ ഫ്രഞ്ച് പൗരനും ഇത്തരമൊരു ആഗ്രഹവുമായി വരുന്നില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.