'യഥാർത്ഥ വംശഹത്യ നടത്തി ശത്രുക്കൾ നഗരത്തെ ബന്ദികളാക്കുന്നു,' ഉക്രെയ്‌ൻ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവ് പറഞ്ഞു. ഉക്രൈനിലുട നീളം 1,25,000 ആളുകളെ ഒഴിപ്പിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ഉക്രൈന്‍ മാനുഷിക ഇടനാഴിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ തടയുകയും ആക്രമിക്കുകയും ചെയ്യുന്നതായി റഷ്യ ആരോപിച്ചു.