തിങ്കളാഴ്ച രാവിലെ വരെ 11,000 റഷ്യന്‍ സൈനികരെയും, ഏകദേശം 290 ടാങ്കുകൾ, 1,000 കവചിത സൈനികർ, 46 വിമാനങ്ങൾ, 68 ഹെലികോപ്റ്ററുകൾ, 117 പീരങ്കികൾ എന്നിവയും തകര്‍ത്തതായി ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാല്‍ ഈ കണക്കുകള്‍ യഥാര്‍ത്ഥമാണോയെന്ന് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല.