ലോക രാജ്യങ്ങളെല്ലാം തന്നെ ആണവനിലയത്തിന് നേരെയുള്ള അക്രമണം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടു. എന്നാല്‍, ഉക്രൈന്‍, ആണവ നിലയങ്ങള്‍ കേന്ദ്രീകരിച്ച് അണുവായുധങ്ങള്‍ വികസിപ്പിക്കുകയാണെന്ന അടിസ്ഥാനമില്ലാത്ത ആരോപണമായിരുന്നു റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍റെ മറുപടി.