അധിനിവേശം ആരംഭിച്ച് ഏതാണ്ട് ഒരു മാസത്തിനുള്ളില്‍ റഷ്യന്‍ സൈന്യം ഖെര്‍സണ്‍ കീഴടക്കിയിരുന്നു. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് യുക്രൈന്‍ സൈന്യം നഗരം തിരിച്ച് പിടിക്കുന്നത്. 2014 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ റഷ്യ, യുക്രൈനില്‍ നിന്ന് പിടിച്ചെടുത്ത ക്രിമിയന്‍ ഉപദ്വീപിന്റെ വടക്ക് ഭാഗത്താണ് ഖേര്‍സണ്‍.