ടീം പിണറായി 2.0 ; ഇവര്‍ രണ്ടാം പിണറായി സര്‍ക്കാറിലെ മന്ത്രിമാര്‍

Published : May 18, 2021, 07:20 PM ISTUpdated : May 19, 2021, 12:12 PM IST

20 -ാം തിയതി രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും എ കെ ശശീന്ദ്രനുമൊഴികെയുള്ള മന്ത്രിമാരെല്ലാം പുതുമുഖങ്ങള്‍. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ വിജയിക്കുകയും ലോകത്തിന്‍റെ തന്നെ പ്രശംസകളേറ്റുവാങ്ങുകയും ചെയ്ത കെ കെ ശൈലജ രണ്ടാം പിണറായി സര്‍ക്കാറിന്‍റെ മന്ത്രിസഭയിലുണ്ടാകില്ല. എന്നാല്‍ അവര്‍ പാര്‍ട്ടി വിപ്പായിരിക്കും. 21 പേരടങ്ങുന്നതാണ് രണ്ടാം പിണറായി സര്‍ക്കാര്‍. പിണറായി വിജയനും എ കെ ശശീന്ദ്രനും മാത്രമാണ് തുടര്‍ മന്ത്രിസ്ഥാനം ലഭിച്ചവര്‍. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 1964 ലെ പാര്‍ട്ടി പിളര്‍പ്പിന് ശേഷം സിപിഐയുടെ ആദ്യ വനിതാ മന്ത്രിയായി ചിഞ്ചുറാണിയെത്തും. പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനെയും തീരുമാനിച്ചു. പന്ത്രണ്ട് മന്ത്രിമാര്‍ സിപിഎമ്മിനും നാല് മന്ത്രിമാര്‍ സിപിഐക്കും കേരളാ കോൺഗ്രസ്, ജെഡിഎസ്, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, എന്‍സിപി എന്നിവര്‍‌ക്ക് ഓരോമന്ത്രിസ്ഥാനവുമാണ് രണ്ടാം പിണറായി സര്‍ക്കാരിൽ ഉള്ളത്.   

PREV
121
ടീം പിണറായി 2.0 ; ഇവര്‍ രണ്ടാം പിണറായി സര്‍ക്കാറിലെ മന്ത്രിമാര്‍
221
321
421
521
621
721
821
921
1021
1121
1221
1321
1421
1521
1621
1721
1821
1921
2021
2121

 

 

 

 

 

 

'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona

 

 

 

 

 

 

'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories