കടുവാ സംങ്കേതത്തിനുള്ളിലുള്ള ക്ഷേത്രമായതിനാല്‍, ഉച്ചഭാഷിണി, പടക്കം, പ്ലാസ്റ്റിക്ക് എന്നിവയ്ക്ക് പരിപൂര്‍ണ്ണ നിയന്ത്രമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളം കൊണ്ടുപോകാന്‍ അഞ്ച് ലിറ്ററിന്‍റെ ക്യാന്‍ കരുതണമെന്ന് വനം വകുപ്പ് നേരത്തെ ഭക്തജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.