കോടതിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ ബഞ്ചില്‍ കേസെത്തിയപ്പോള്‍ രൂക്ഷ വിമര്‍ശനമാണ് ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടിവന്നത്. ജില്ലാ കലക്ടര്‍മാര്‍ക്കും വില്ലേജ് ഓഫീസർമാർക്കും റോഡുകളുടെ അറ്റകുറ്റപ്പണി നടത്തിക്കുന്നതിൽ ഉത്തരവാദിത്വമുണ്ട്, മഴ കാരണമാണ് ആണ് റോഡുകൾ പൊളിഞ്ഞത് എന്നിങ്ങനെയായിരുന്നു എൻ എച്ച് എ ഐയുടെ വാദം.