
തിരുവനന്തപുരം: ഈ വർഷത്തെ കേരളാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഇന്നും നാളെയുമായി നടക്കും. കേരളത്തിന് പുറമെ ദില്ലി, മുംബൈ, ദുബായ് എന്നിവിടങ്ങളിലും പരീക്ഷ സെന്‍ററുകളുണ്ടാവും. ആകെ 329 സെന്‍ററുകളാണ് ക്രമീകരിച്ചിട്ടുള്ളത്.
രാവിലെ 9.30ന് മുൻപ് തന്നെ വിദ്യാർഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്ന് പരീക്ഷാ കട്രോളർ നിർദ്ദേശിച്ചിട്ടുണ്ട്. അപേക്ഷയിലെ അപാകതമൂലം അഡ്മിറ്റ് കാർഡ് തടഞ്ഞ് വച്ചിരുന്നവർക്ക് ഉപാധികളോട് അത് ലഭ്യമാക്കി കഴിഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam