എയര്‍ ഇന്ത്യ കടക്കെണിയിലെന്ന് സിഐജി റിപ്പോര്‍ട്ട്

Published : Mar 10, 2017, 09:17 PM ISTUpdated : Oct 05, 2018, 01:30 AM IST
എയര്‍ ഇന്ത്യ കടക്കെണിയിലെന്ന് സിഐജി റിപ്പോര്‍ട്ട്

Synopsis

2016ല്‍ എയര്‍ ഇന്ത്യയെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് കര കേറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നു. എന്നാല്‍ ഇത് ഫലപ്രദമായി നല്‍കിയില്ല. വീണ്ടും വായ്പ എടുക്കേണ്ടി വന്നതാണ് കമ്പനിയെ കടുത്ത ബാധ്യതയിലേക്ക് തള്ളിവിട്ടതെന്ന് സിഐജി റിപ്പോര്‍ട്ടില്‍ പറയുന്നു.

2016 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ കമ്പനിയുടെ വായ്പാ ബാധ്യത 14,550 കോടി രൂപയായാണ്. 2014ല്‍ അഞ്ചു ബോയിങ് വിമാനങ്ങള്‍ ഇത്തിഹാദ് എയര്‍വേയ്‌സിനു വിറ്റതില്‍ എയര്‍ ഇന്ത്യക്ക് 671.07 കോടി രൂപയുടെ നഷ്ടമുണ്ടായി. വിപണി വിലയേക്കാള്‍ കുറഞ്ഞ തുകയ്ക്കാണു വിമാനങ്ങള്‍ വിറ്റതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍