
ദില്ലി: രാജ്യത്തെ പൊതുമേഖാ ബാങ്കുകളില്‍ കിട്ടാക്കടം പെരുകുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തെ ബാങ്കുകളുടെ പ്രവര്‍ത്തന ഫലം പൂര്‍ണമായി പുറത്തുവരാനിരിക്കെ, കിട്ടാക്കടം 20000 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.
കിട്ടാക്കടം പെരുകുന്നതു ബാങ്കുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതായാണു വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കിട്ടാക്കടം സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബാങ്ക് മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തു. അടുത്ത മാസം ആറിനാണു യോഗം.
യോഗത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തന ഫലങ്ങള്‍ സംബന്ധിച്ചു വിലയിരുത്തലുണ്ടാകും. മൂലധന പര്യാപ്തതയും പരിശോധിക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.