
ബോഗിക്കുള്ളില്‍ കുടുങ്ങിക്കിടന്ന മുഴുവന്‍ പേരെയും രക്ഷപ്പെടുത്തിയതോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. അപകട കാരണത്തെകുറിച്ച് അന്വേഷിക്കുമെന്നും കൂടുതല്‍ മെഡിക്കല്‍ സംഘത്തെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും റെയില്‍മന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു. അപകടത്തെതുടര്‍ന്ന് കാന്‍പൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. 140ലേറെപേര്‍ മരിച്ച ഇന്‍ഡോര്‍-പാറ്റ്ന എക്‌സ്‌പ്രസ് ദുരന്തത്തിന് ഒരു മാസം പിന്നിടുമ്പോഴാണ് കാന്‍പൂരില്‍ വീണ്ടും ട്രെയിന്‍ അപകടം ഉണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam