മുംബൈയില്‍ ദുരൂഹസാഹചര്യത്തില്‍ 26 പാക്കിസ്ഥാനികളെ കാണാതായി

Published : May 13, 2017, 03:34 PM ISTUpdated : Oct 04, 2018, 11:42 PM IST
മുംബൈയില്‍ ദുരൂഹസാഹചര്യത്തില്‍ 26 പാക്കിസ്ഥാനികളെ കാണാതായി

Synopsis

മുംബൈ: മുംബൈയില്‍ ദുരൂഹ സാഹചര്യത്തില്‍ 26 പാക്കിസ്ഥാനികളെ കാണാതായി. ഏതാനും ആഴ്ചകളായി ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് പൊലീസ് വ്യക്തമാക്കി. 10 വര്‍ഷത്തോളമായി ജുഹുവില്‍ ചായക്കട നടത്തയിരുന്നയാളും ഇതില്‍ പെടുന്നു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മാസങ്ങള്‍ക്ക് മുമ്പ് നഗരത്തില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ എത്തിയതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ സ്വദേശികളെ കൂട്ടത്തോടെ കാണാതായയത് സുരക്ഷാ ഏജന്‍സികള്‍ ഗൗരവത്തോടെയാണ് പരിശോധിക്കുന്നത്. മഹാരാഷ്‌ട്ര ഭീകര വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തില്‍ മുബൈയിലെ ഹോട്ടലുകളിലും ലോഡ്ജുകളിലുമുള്‍പ്പെടെ പരിശോധന തുടരകുയാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു
നിയമസഭാ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഏഷ്യാനെറ്റ് ന്യൂസിന് രണ്ട് അവാര്‍ഡുകള്‍, അഞ്ജു രാജിനും കെഎം ബിജുവിനും പുരസ്കാരം