ബെംഗളൂരുവില്‍ കനത്തമഴ; ഒമ്പത് മരണം , കാറില്‍ കുടുങ്ങിയ യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി

Published : Oct 14, 2017, 07:38 PM ISTUpdated : Oct 05, 2018, 03:26 AM IST
ബെംഗളൂരുവില്‍ കനത്തമഴ; ഒമ്പത് മരണം , കാറില്‍ കുടുങ്ങിയ യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി

Synopsis

ബെംഗളൂരു: ആഴ്ചകളായി തുടരുന്ന മഴയില്‍ ബെംഗളൂരു നഗരം വെള്ളത്തില്‍ മുങ്ങി. മഴക്കെടുതിയുടെ ഭാഗമായി അഞ്ച് പേര്‍ മരണത്തിന് കീഴടങ്ങി. വെള്ളം നിറഞ്ഞ റോഡിലെ കുഴികളില്‍ വീണുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. 

സമാനമായ അപകടത്തില്‍ റോഡില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ കാറില്‍ നിന്ന് യുവതിയെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കനത്ത മഴ തുടരുന്നതിനാല്‍ നഗരത്തിലെ മിക്കയിടങ്ങളിലും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. 

ഇതിനിടെയാണ് യുവതിയുടെ കാര്‍ അപകടത്തില്‍പെട്ടത്. കാറിന്റെ മുക്കാല്‍ ഭാഗവും വെള്ളത്തിനടിയിലായിരുന്നു. പുറത്തിറങ്ങാനാകാതെ ഒരാള്‍ കാറില്‍ കുടുങ്ങിയാതായി കണ്ട നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

വിജയ്‍യെ രാജ്യതലസ്ഥാനത്ത് വിളിച്ചത് ഭയപ്പെടുത്താൻ, ഡൽഹിയിൽ എന്ത് അന്വേഷണം? സംശയങ്ങളും ചോദ്യങ്ങളുമായി ഡിഎംകെ
'അവർ ഓടുന്ന വഴിയിൽ പുല്ല് പോലും മുളയ്ക്കില്ല'; സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി വിഡി സതീശൻ