എകെജിയെ കുറിച്ച് ഇല്ലാത്തതൊന്നും ബൽറാം പറഞ്ഞിട്ടില്ല: രാജ് മോഹൻ ഉണ്ണിത്താൻ

Published : Jan 09, 2018, 11:54 AM ISTUpdated : Oct 05, 2018, 12:11 AM IST
എകെജിയെ കുറിച്ച് ഇല്ലാത്തതൊന്നും ബൽറാം പറഞ്ഞിട്ടില്ല: രാജ് മോഹൻ ഉണ്ണിത്താൻ

Synopsis

തിരുവനന്തപുരം: എകെ ഗോപാലനെ കുറിച്ച് ഇല്ലാത്ത കാര്യങ്ങളൊന്നും ബല്‍റാം പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാന് രാജ്മോഹന്‍ ഉണ്ണിത്താന്‍. ബൽറാം മാപ്പ് പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴുതയ്ക്ക് കാമം എന്നാൽ കരഞ്ഞു തീർക്കുന്നത് പോലെയാണ് എംഎം മണി. മണി മറ്റ് നേതാക്കളെ അധിക്ഷേപിച്ച് കാമം തീർക്കുന്നത്. മന്ത്രിയെ നിലയ്ക്കുനിർത്താൻ എന്തുകൊണ്ട് പിണറായി തയ്യാറായില്ല. വിടി ബൽറാമിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന അവർ  കാറൽ മാർക്സിന്റെ ജീവചരിത്രം പഠിക്കണം. 

അത് കഴിഞ്ഞാൽ സദാചാരത്തെക്കുറിച്ച് പറയാൻ ഇന്ത്യയിൽ ഒരു കമ്മ്യൂണിസ്റ്റുകാരനും ഉണ്ടാകില്ല. സ്വന്തം ഭാര്യയുടെ കാര്യം മറച്ചുവച്ചാണ് എകെ ഗോപാലൻ മറ്റൊരാളെ  പ്രേമിച്ചത്. ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരുപാട് മാർക്സിസ്റ്റുകാർ ഈ നാട്ടിലുണ്ട്. പീഡനം എന്ന വാക്കിന് ഒരർഥം മാത്രമല്ല ഉള്ളത്. സ്വന്തം ഭാര്യയുള്ളപ്പോൾ ഗോപാലൻ തനിക്ക് പിന്നാലെ നടന്നു  എന്നത്  കെആർ ഗൗരിയമ്മ തന്നെ  പറഞ്ഞിട്ടുണ്ടെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം