
മദനിയുടെ പിതാവിനെയും കോടതി വെറുതെ വിട്ടു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കോടതിയുടെ നടപടി. 1992ലെ ബാബ്റി മസ്ജിദ് സംഭവത്തിന് പിന്നാലെ കൊല്ലം മൈനാഗപ്പള്ളിയിലെ മദനിയുടെ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്നെന്നായിരുന്നു കേസ്. എറണാകുളം സെഷന്‍ കോടതിയുടേതാണ് ഉത്തരവ്. ശാസ്താംകോട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 24 വര്‍ഷത്തിന് ശേഷമാണ് വിധിയുണ്ടായിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam