ചൈനീസ് വിമത നേതാവ് ഡോല്‍ക്കന്‍ ഇസയ്‌ക്ക് അനുവദിച്ച വിസ ഇന്ത്യ പിന്‍വലിച്ചു

Published : Apr 25, 2016, 06:26 AM ISTUpdated : Oct 04, 2018, 04:46 PM IST
ചൈനീസ് വിമത നേതാവ് ഡോല്‍ക്കന്‍ ഇസയ്‌ക്ക് അനുവദിച്ച വിസ ഇന്ത്യ പിന്‍വലിച്ചു

Synopsis

ചൈനീസ് വിമത നേതാവ് ഡോല്‍ക്കന്‍ ഇസയ്‌ക്ക് അനുവദിച്ച് വിസ ഇന്ത്യ പിന്‍വലിച്ചു. വിസ അനുവദിച്ചതില്‍ ചൈന പ്രതിഷേധമറിയിച്ച സാഹചര്യത്തിലാണ് നടപടി. ചൈന തീവ്രവാദി പട്ടികയില്‍ പെടുത്തിയ ഉയിഗുര്‍ വിഘടനവാദി നേതാവാണ് ഡോല്‍ക്കന്‍ ഇസ. ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍  അവസാനവാരം നടക്കുന്ന ഒരു ജനാധിപത്യ അനുകൂല പരിപാടിയില്‍ പങ്കെടുക്കാനാണ് ഇസയ്‌ക്ക് ഇന്ത്യ ഇലക്ട്രോണിക് വിസ നല്‍കിയത്. ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാസ മസൂദ് അസറിനെ തീവ്രവാദ പട്ടികയില്‍ പെടുത്താനുള്ള ഐക്യരാഷ്‌ട്രസഭ നീക്കം പരാജയപ്പെടുത്തിയ ചൈനയുടെ നടപടിയ്‌ക്ക് മറുപടിയായാണ് ഇസക്ക് ഇന്ത്യ വിസ അനുവദിച്ചതെന്ന് വിലയിരുത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്ത് നിന്നും ചാടിയിട്ട് 4 ദിവസം, കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണം തുടരുന്നു
ചതിയൻ ചന്തു പരാമർശവും ബിനോയ് വിശ്വത്തിന്‍റെ മറുപടിയും, വെള്ളാപ്പള്ളി ഇന്ന് മാധ്യമങ്ങളെ കാണും