മോദിയെപ്പോലെ പ്രസംഗിക്കാന്‍ ഇനിയും വര്‍ഷങ്ങളെടുക്കുമെന്ന് രാഹുല്‍

Published : Nov 09, 2017, 12:51 PM ISTUpdated : Oct 05, 2018, 02:44 AM IST
മോദിയെപ്പോലെ പ്രസംഗിക്കാന്‍ ഇനിയും വര്‍ഷങ്ങളെടുക്കുമെന്ന് രാഹുല്‍

Synopsis

സൂററ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗശൈലിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിയെപ്പോലെ പ്രസംഗിക്കാന്‍ തനിക്കു വർഷങ്ങൾ വേണ്ടിവരുമെന്ന് രാഹുൽ പറഞ്ഞു. എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ താൻ തയാറാണെന്നും ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും ഗുജറാത്തിലെ സൂറത്തിൽ വ്യവസായികളുടെ കൂട്ടായ്മയെ അഭിസംബോധന ചെയ്യവെ രാഹുൽ കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസും ബിജെപിയും തമ്മിൽ അടിസ്ഥാനപരമായി ഒരു വ്യത്യാസമാണുള്ളത്.അവർക്ക് പ്രസംഗിക്കാനാണ് താല്‍പര്യം. നിങ്ങളെ കേള്‍ക്കാനല്ല, അവരെ ഒരു ഉച്ചഭാഷിണി പോലെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. അവർ നിങ്ങളോടു മനോഹരമായി സംസാരിക്കും. മോദിജിയെപ്പോലെ പ്രസംഗിക്കാന്‍ എനിക്കറിയില്ല, അതിന് ഇനിയും വര്‍ഷങ്ങളെടുക്കും-രാഹുൽ പറഞ്ഞു.

വ്യവസായികൾ നേരിടുന്ന പ്രശ്നങ്ങൾക്കു കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ പരിഹാരം കാണുമെന്നും രാഹുല്‍ വ്യക്തമാക്കി. സമീപകാലത്ത് തന്റെ ചിന്താഗതിയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഇതുവരെ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരെ സഹായിക്കാനാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ നിലവിലുള്ള എല്ലാ വ്യവസ്ഥികളെയും ശക്തിപ്പെടുത്തിയാല്‍ മാത്രമെ അത് സാധ്യമാവു. നിങ്ങള്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ എനിക്കെഴുതി തരൂ. അതെല്ലാം പരിഹരിക്കാം എന്ന് ഞാന്‍ ഉറപ്പു പറയുന്നില്ല. പക്ഷെ ഞാനത് വായിച്ചുനോക്കും. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുമെന്നും രാഹുല്‍ പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യം എന്താണ്'? പ്രിയങ്ക ഗാന്ധിയോട് ചോദിച്ച് പ്രധാനമന്ത്രി; പുനരധിവാസ വിഷയമടക്കം വിശദീകരിച്ച് പ്രിയങ്ക; 'മലയാളം പഠിക്കുന്നു'
അലക്ഷ്യമായ ബസ് ഡ്രൈവിങ്; ബസ് സ്റ്റോപ്പിലിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്