എം സ്വരാജിനെതിരെ അതിരൂക്ഷവിമര്‍ശനങ്ങളുമായി സിപിഐ മുഖപത്രം

Published : Aug 29, 2016, 07:17 AM ISTUpdated : Oct 05, 2018, 03:18 AM IST
എം സ്വരാജിനെതിരെ അതിരൂക്ഷവിമര്‍ശനങ്ങളുമായി സിപിഐ മുഖപത്രം

Synopsis

നല്ല കുടുംബത്തില്‍ അസുരവിത്ത് പിറക്കുമല്ലോ എന്ന് പറഞ്ഞാണ് വിമര്‍ശനങ്ങളുടെ തുടക്കം. തലയില്‍ ആള്‍ത്താമസമില്ലാത്ത ചരിത്രമറിയാത്ത ഈ കഴുത ജനിക്കുന്നതിനും മുമ്പാണ് സിപിഐ നേതാവ് പി കെ വാസുദേവന്‍ നായര്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി ആയതെന്നാണ് അടുത്ത പരാമര്‍ശം. സ്വരാജിന്‍റെ ബുദ്ധിമുളയ്ക്കാത്ത തലയില്‍ തക്കാളി കൃഷി നടത്തുന്നതായിരിക്കും നല്ലതെന്നും ലേഖനത്തിലുണ്ട്.

ഈ വ്യാജമാര്‍ക്സിസ്റ്റിന്‍റെ പിതാവ് മുട്ടിലിഴഞ്ഞു നടക്കുന്ന കാലത്ത് പാര്‍ട്ടിയുണ്ടാക്കിയ വി എസിന്‍റെ തലവെട്ടാന്‍ ഇയാള്‍ ആവശ്യപ്പെട്ടെന്ന് സ്വരാജിന്‍റെ പേരെടുത്ത് പറയാതെ ലേഖനം സൂചിപ്പിക്കുന്നു. വി എസിന്‍റെ പിതൃശൂന്യ പരാമര്‍ശവും ലേഖനം ആവര്‍ത്തിക്കുന്നു.

കമ്മ്യൂണിസ്റ്റ് ചെങ്കൊടിയെ പീറത്തുണിയെന്ന് വിശേഷിപ്പിച്ച ഈ കപ്പലണ്ടി കമ്മ്യൂണിസ്റ്റിനെപ്പോലുള്ള ജാരസന്തതികളെ തൂത്തെറിഞ്ഞില്ലെങ്കില്‍ മഹാദുരന്തം സംഭവിക്കും എന്ന മുന്നറിയിപ്പോടെയാണ് ലേഖനം അവസാനിക്കുന്നത്.

എറണാകുളം ജില്ലയിലെ സിപിഎം - സിപിഐ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ് പുതിയ സംഭവ വികാസങ്ങള്‍ക്കു പിന്നി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാടിന് മന്ത്രിയുടെ ഉറപ്പ്; 100 ദിവസം, 4 റാപിഡ് റസ്‌പോണ്‍സ് ടീം; വന്യമൃഗങ്ങളെ തടയാൻ 60 കി.മീറ്റര്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്നും ഷിബു ബേബി ജോൺ
കടകൾ അടച്ചിടേണ്ടിവന്നതോടെ ഉടൻ മന്ത്രി ഇടപെടൽ; ഇ-പോസ് മെഷീൻ തടസത്തിൽ നടപടികൾക്ക് നിർദേശം നൽകി അനൂപ് ജേക്കബ്