കര്‍ണാടകത്തില്‍ കര്‍ഷകസംഘടനകളുടെ ബന്ദ് തുടങ്ങി

Published : Jul 30, 2016, 01:41 AM ISTUpdated : Oct 04, 2018, 08:04 PM IST
കര്‍ണാടകത്തില്‍ കര്‍ഷകസംഘടനകളുടെ ബന്ദ് തുടങ്ങി

Synopsis

ബംഗളൂരു: കർണാടകത്തിൽ വിവിധ കർഷകസംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. മഹദായി നദിയിൽ നിന്ന് 7.56 ടിഎംസി ജലം അനുവദിക്കണമെന്ന കർണാടകത്തിന്റെ ആവശ്യം ട്രിബ്യൂണല്‍ തള്ളിയതില്‍ പ്രതിഷേധിച്ചാണ് ബന്ദ്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച വിധിയുണ്ടായത്.

നേരത്തെ ഉത്തര കര്‍ണ്ണാടകത്തില്‍ നടന്ന ബന്ദില്‍ വ്യാപകമായി അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.ഇന്നത്തെ ബന്ദിന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ കര്‍ഷക സംഘടനകളും കന്നട സംഘടനകളും ആഹ്വാനംചെയ്ത ബന്ദിന് ഓട്ടോ-ടാക്സി ഡ്രൈവര്‍മാരുമെല്ലാം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ബന്ദിന് ആഹ്വാനംചെയ്തിരുന്നെങ്കിലും ഏതാനും ജില്ലകളെ മാത്രമേ ബാധിച്ചിരുന്നുള്ളൂ. എന്നാല്‍, ഇന്നത്തെ ബന്ദ് സംസ്ഥാനത്തെ നിശ്ചലമാക്കുമെന്നാണ് കരുതുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'2026 മാർച്ച്‌ 5, ഏട്ടന്റെ കാലം കഴിഞ്ഞു, ഇനി ചേട്ടന്റെ കാലം'; സഞ്ജുവിനെ ചാരി, ശശിയെ കൊട്ടി ഡിവൈഎഫ്ഐ നേതാവ് ആർഷോ
ഭർത്താവ് മരിച്ച് 19-ാം ദിവസം അടുത്ത സുഹൃത്തുമായി വിവാഹം, ഭർതൃസഹോദരിക്ക് തോന്നിയ സംശയം സത്യമായി, തെളിഞ്ഞത് ക്രൂരകൊലപാതം