കൊല്ലത്ത് നടപ്പാലം തകർന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പാലത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടിയിരുന്ന ഔദ്യോഗിക സംവിധാനങ്ങളുടെ വിലയിരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. സംഭവത്തിൽ മരിച്ചവരുടെ കുടുംബത്തിന് നൽകിയ സമാശ്വാസ തുകയുടെയും ചികിത്സസായ സഹായത്ത കുറിച്ചും മൂന്നാഴ്ചക്കുള്ളില്‍ റിപ്പോർട്ട നൽകാനും കമ്മിഷൻ അംഗം മോഹൻകുമാർ ഉത്തരവിട്ടു. വ്യവസായവകുപ്പ് സെക്രട്ടറി, കൊല്ലം ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, കെഎംഎംഎൽ എംഡി എന്നിവരാണ് വിശദീകരണം നൽകേണ്ടത്.