62ല്‍ പാഠം പഠിച്ചതാണ്‌, ഇന്ത്യന്‍ സേന എന്തിനും തയ്യാര്‍: അരുണ്‍ ജെയ്‌റ്റ്‌ലി

Published : Aug 10, 2017, 11:24 AM ISTUpdated : Oct 05, 2018, 02:06 AM IST
62ല്‍ പാഠം പഠിച്ചതാണ്‌, ഇന്ത്യന്‍ സേന എന്തിനും തയ്യാര്‍: അരുണ്‍ ജെയ്‌റ്റ്‌ലി

Synopsis

ന്യൂഡല്‍ഹി: ഡോക്‌ലാം പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ ഇന്ത്യ- ചൈന വാക്‌പോര്‌ തുരുന്നതിനിടെ ചൈനയ്‌ക്ക ശക്തമായ താക്കീതുമായി പ്രതിരോധമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി രംഗത്തെത്തി. രാജ്യത്തെ സൈന്യം എന്തിനും തയ്യാറാണെന്നും ഏത്‌ വെല്ലുവിളിയും നേരിടാന്‍ സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. 1962ല്‍ നടന്ന ഇന്ത്യ-ചൈന യുദ്ധത്തില്‍ എല്ലാ പാഠങ്ങളും ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ജെയ്‌റ്റ്‌ലി ഓര്‍മപ്പെടുത്തി. 

ക്വിറ്റ്‌ ഇന്ത്യാ സമരത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി രാജ്യസഭയില്‍ നടന്ന സംവാദത്തിനിടെയാണ്‌ ജെയ്‌റ്റ്‌ലി ഇക്കര്യങ്ങള്‍ വ്യക്തമാക്കിയത്‌. 1948 മുതല്‍ പാക്‌ അധീന കശ്‌മിര്‍ വീണ്ടെടുക്കണമെന്നാണ്‌ രാജ്യത്തെ ജനങ്ങളുടെയെല്ലാം ആഗ്രഹം. സ്വാതന്ത്ര്യാന്തരം നാം പ്രതിസന്ധി നേരിടുന്ന കാലത്ത്‌ കശ്‌മീരിനെ പിരിച്ചത്‌്‌ ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ മറക്കാന്‍ സാധിച്ചിട്ടില്ലെന്നും ജെയ്‌റ്റ്‌ലി പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

നാലംഗങ്ങളുള്ള ആർഎംപി വിട്ടുനിന്നു, ബിജെപിയും യുഡിഎഫും മത്സരിച്ചു; കുന്നംകുളത്ത് മൂന്നാം തവണയും ഭരണം പിടിച്ച് എൽഡിഎഫ്
പോക്സോ കേസില്‍ പ്രതിയായ 23 കാരനും മുത്തശ്ശിയും ഉൾപ്പെടെ മൂന്ന് പേർ തൂങ്ങി മരിച്ച നിലയിൽ, സംഭവം കൂത്തുപറമ്പിൽ