
ദില്ലി: ഡിസംബര്‍ 30ന് ശേഷം അസാധു നോട്ടുകൾ കൈവശം വച്ചാൽ ജയിൽ ശിക്ഷ ഉണ്ടാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പിഴ ശിക്ഷ മാത്രമെ ഉണ്ടാവുകയുള്ളുവെന്ന് ധനമന്ത്രാലയം വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. മന്ത്രിസഭ പരിഗണിച്ച കരടിൽ ജയിൽ ശിക്ഷയെന്ന നിർദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ ധനവകുപ്പ് ഓർഡിനൻസിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam