ഇടമലയാര്‍ ആനവേട്ട കേസ്: ഒളിവില്‍  കഴിഞ്ഞ ഒരു പ്രതികൂടി അറസ്റ്റില്‍

Published : Oct 01, 2016, 05:17 PM ISTUpdated : Oct 05, 2018, 03:00 AM IST
ഇടമലയാര്‍ ആനവേട്ട കേസ്: ഒളിവില്‍  കഴിഞ്ഞ ഒരു പ്രതികൂടി അറസ്റ്റില്‍

Synopsis

കോതമംഗലം നാടുകാണി സ്വദേശി നിരപ്പേല്‍ മത്തായി ആണ് പിടിയിലായത്.ഇടമലയാര്‍ ആനവേട്ട കേസിലെ  പ്രധാന പ്രതികളിലൊരാളായ ഐക്കരമറ്റം വാസുവിനൊപ്പം വനത്തില്‍ കടന്ന് നേരിട്ട് ആനവേട്ടയില്‍ പങ്കെടുത്തിട്ടുളളയാളാണ് മത്തായിയെന്ന് വനപാലകര്‍ പറയുന്നു.

സംഭവത്തിന് ശേഷം പല സ്ഥലങ്ങളിലായി ഒളിവിലായിരുന്നു.കഴിഞ്ഞ ദിവസം കോതമംഗലത്തെത്തിയ മത്തായിയെ രഹസ്യവിവരത്തെത്തുടര്‍ന്ന് വനപാലകര്‍ കസ്റ്റഡിയിലെടുക്കുകയാണ് ഉണ്ടായത്.

ഈ കേസില്‍  ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 42 ആയി.രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് വനപാലകര്‍ നല്‍കുന്ന വിശദീകരണം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പരാമർശം: എം സ്വരാജിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി കോടതി
തേങ്കുറുശ്ശി ദുരഭിമാനക്കൊല; പരോളിലിറങ്ങിയ പ്രതി കൊല്ലപ്പെട്ടയാളുടെ ഭാര്യയെ ഭീഷണിപ്പെടുത്തി, പിന്നാലെ പരോൾ റദ്ദ് ചെയ്തു