
പുറത്തേക്കു വഴിച്ചിഴയ്ക്കപ്പെട്ട യുവതി സഹായത്തിനായി യാചിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. എന്നാല്‍ ആരും ഇവരെ സഹായിച്ചില്ല. ഓഫീസിനു പിന്നിലെ ഫാംഹൗസിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി അക്രമി യുവതിയെ ഒന്നിലധികം തവണ മാനഭംഗപ്പെടുത്തി. സംഭവം നടന്ന അഞ്ചു ദിവസത്തിനുശേഷമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
യുവതിയുടെ ഓഫീസിന് തൊട്ടടുത്ത കെട്ടിടത്തിലെ കാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. പെണ്‍കുട്ടിയുടെ സഹപ്രവര്‍ത്തകര്‍ സഹായത്തിനായി അപേക്ഷിക്കുന്നതും ദൃശ്യങ്ങളും കാണാന്‍ സാധിക്കും. യുവതിയെ അക്രമിച്ച യുവാവ് സംഭവശേഷം ഒളിവില്‍പോയിരിക്കുകയാണെന്നാണ് പോലീസിന്റെ വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam