Jul 29, 2020, 9:28 AM IST
കര്‍ണ്ണാടകയില്‍ സര്‍ക്കാര്‍ സിലബസില്‍ നിന്നും ടിപ്പു സുല്‍ത്താനെയും മുഹമ്മദ് നബിയെയും യേശുക്രിസ്തുവിനെയും ഒഴിവാക്കിയത് വിവാദമാകുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് സിലബസ് പുനഃക്രമീകരിച്ചത്. ബിജെപി സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം.