
'പാർലമെന്റ് സെഷൻ നടന്നുകൊണ്ടിരിക്കുമ്പോൾ ജനപ്രതിനിധികളെല്ലാം ദില്ലിയിലുള്ളപ്പോഴാണ് ഇത്രയും വലിയ ക്രിമിനൽ കുറ്റം ഇവർ കാണിച്ചിരിക്കുന്നത്. സോനം വാങ്‌ചുകിനെ എങ്ങനെയാണോ തട്ടിക്കൊണ്ടുപോയത്, സമാനമായി ഐഷി ഘോഷിനെ പാർട്ടി ഓഫിസിൽനിന്ന് തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയാണ് ഇവർ തയാറാക്കിയത്', കേന്ദ്രം പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ഒരു ബന്ധവുമില്ലെന് എം.എ ബേബി