പ്രതിയെ തട്ടിക്കൊണ്ടുപോയി; പൊലീസുകാരനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു

Web Desk   | Asianet News
Published : May 26, 2021, 10:48 AM ISTUpdated : May 26, 2021, 11:58 AM IST
പ്രതിയെ തട്ടിക്കൊണ്ടുപോയി; പൊലീസുകാരനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു

Synopsis

കവർച്ച കേസിലെ പ്രതിയെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ജാമിയ നഗർ പോലീസ് സ്റ്റേഷനിൽ ഒളിപ്പിക്കുകയും ചെയ്തു.

ദില്ലി: പ്രതിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസുകാരനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ഡൽഹിയിലാണ് സംഭവം. ഹെഡ് കോൺസ്റ്റബിൾ രാകേഷ് കുമാറിനെയാണ് ജോലിയിൽ നിന്നും പിരിച്ചു വിട്ടത്. ഇയാൾ അറസ്റ്റിലാണ്. ഇയാളുടെ രണ്ടു സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

കവർച്ച കേസിലെ പ്രതിയെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ജാമിയ നഗർ പോലീസ് സ്റ്റേഷനിൽ ഒളിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രതിയെ മോചിപ്പിക്കണമെങ്കിൽ മൂന്ന് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഇയാൾ പ്രതിയുടെ സഹോദരിയെ സമീപിച്ചു. 

പ്രതിയുടെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് ഹെഡ് കോൺസ്റ്റബിൾ രാകേഷ് കുമാറാണ് ഈ തട്ടികൊണ്ടുപോകലിന് പിന്നിലെന്ന് കണ്ടെത്തിയത്. പിന്നീട് ഇയാൾക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിപിഎം സമരത്തിൽ പങ്കെടുത്തില്ല, ആദിവാസി വയോധികയ്ക്ക് തൊഴിൽ നിഷേധിച്ചതായി പരാതി
'പ്രധാന സാക്ഷികൾ മരിച്ചു, മറ്റ് സാക്ഷികൾ കൂറുമാറി', ആൽത്തറ വിനീഷ വധക്കേസിൽ ശോഭാ ജോൺ അടക്കമുള്ള പ്രതികൾ പുറത്ത്