നായയെ വലിച്ചെറിഞ്ഞ സംഭവം: രൂക്ഷമായി പ്രതികരിച്ച് സണ്ണി ലിയോണ്‍

Published : Jul 10, 2016, 12:18 AM ISTUpdated : Oct 05, 2018, 03:48 AM IST
നായയെ വലിച്ചെറിഞ്ഞ സംഭവം: രൂക്ഷമായി പ്രതികരിച്ച് സണ്ണി ലിയോണ്‍

Synopsis

ചെന്നൈയില്‍ കെട്ടിടത്തിനു മുകളില്‍നിന്ന് നായയെ വലിച്ചെറിഞ്ഞ് ക്രൂരത കാട്ടുന്ന വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതില്‍ വന്‍ പ്രതിഷേധവുമുണ്ടായി. സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി സണ്ണി ലിയോണും രംഗത്തെത്തി.

മൃഗങ്ങളെ ഉപദ്രവിക്കുന്ന മനുഷ്യർക്ക് മാനസികമായി എന്തോ തകരാറുണ്ട്.  ഒരിക്കൽപോലും തിരിച്ച് ഉപദ്രവിക്കാത്ത പാവം മൃഗങ്ങളെയാണ് ഇവർ നോവിക്കുന്നത്. ആ യുവാക്കളും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടവർ തന്നെ. ഭീരുക്കളെ പോലെ പെരുമാറാതെ സാധാരണ മനുഷ്യന്മാരെപ്പോലെ ജീവിക്കാൻ പഠിക്കുകയാണ് വേണ്ടത് - സണ്ണി പറയുന്നു.


ക്രൂരത കാട്ടിയ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൂത്തുക്കുടി, തിരുനെല്‍വേലി സ്വദേശികളായ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

'മിസ് യൂ ലെജന്‍ഡ്'; യുട്യൂബില്‍ ആ ശ്രീനിവാസന്‍ സിനിമകളെല്ലാം വീണ്ടും കണ്ട് മലയാളികള്‍
ലഹരിക്കേസ്: ഷൈനിനെയും സുഹൃത്തിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് നൽകും