വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭഗവത് സിംഗും ജോലി തേടി കേരളത്തിന് പുറത്ത് പോയിരുന്നു. എന്നാല്‍, അതിലൊന്നും പച്ച പിടിക്കാത്തതിനാല്‍ ഇയാള്‍ തിരിച്ച് വീട്ടിലെത്തി. മകന്‍ തിരിച്ചെത്തിയപ്പോള്‍ തന്‍റെ പാരമ്പര്യ ചികിത്സ തുടരാന്‍ അച്ഛന്‍റെ നിര്‍ബന്ധിച്ചെങ്കിലും ഭഗവത് സിംഗ് ആദ്യമൊന്നും താത്പര്യം പ്രകടിപിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.