വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നത് പോലെ കാര്‍ഷിക വിളകള്‍ക്ക് താങ്ങ് വില പ്രഖ്യാപിക്കണമെന്നും സമരകാലത്ത് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നെല്ല്, ഗോതമ്പ് ഉൾപ്പടെ വിളകളുടെ താങ്ങുവിലയ്ക്ക് 2.37 ലക്ഷം കോടി രൂപ മാറ്റിവച്ച് മാത്രമാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. കഴിഞ്ഞ ബജറ്റിൽ ഇത് 2.48 ലക്ഷം കോടി രൂപയായിരുന്നു.