ശരണ്യയുടെ അമ്മ ഇക്കാര്യം എന്നോട് പറഞ്ഞു. പലരുടെയും വാതിലുകൾ ഞാൻ മുട്ടി. പക്ഷേ തുറന്നതിലും വേഗം ആ വാതിലുകൾ അടയ്ക്കുകയാണ് ചെയ്തത്. സുരേഷ് പാലാക്കാരൻ, ഫിറോസ് കുന്നും പറമ്പിൽ പേലുള്ള നിരവധി പേരുടെ പക്കൽ നിന്ന് സഹായം ലഭിച്ചു. 200 രൂപവരെ ഞങ്ങൾക്ക് അയച്ച് തന്നവരുണ്ട്. അതൊക്കെ ചിലപ്പോൾ ദിവസക്കൂലിക്ക് പോകുന്നവരുടേതാകും" സീമ പറയുന്നു.
ശരണ്യയുടെ അമ്മ ഇക്കാര്യം എന്നോട് പറഞ്ഞു. പലരുടെയും വാതിലുകൾ ഞാൻ മുട്ടി. പക്ഷേ തുറന്നതിലും വേഗം ആ വാതിലുകൾ അടയ്ക്കുകയാണ് ചെയ്തത്. സുരേഷ് പാലാക്കാരൻ, ഫിറോസ് കുന്നും പറമ്പിൽ പേലുള്ള നിരവധി പേരുടെ പക്കൽ നിന്ന് സഹായം ലഭിച്ചു. 200 രൂപവരെ ഞങ്ങൾക്ക് അയച്ച് തന്നവരുണ്ട്. അതൊക്കെ ചിലപ്പോൾ ദിവസക്കൂലിക്ക് പോകുന്നവരുടേതാകും" സീമ പറയുന്നു.