Published : May 20, 2020, 09:10 PM ISTUpdated : May 20, 2020, 11:06 PM IST
ബംഗാളിലും ഒഡീഷയിലും ഉംപുണ്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുന്നു. ബംഗാളില്‍ മൂന്നുപേര്‍ക്കും ഒഡീഷയില്‍ രണ്ടുപേര്‍ക്കും ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടമായി. ബംഗാളിലെ ഹൌറയിൽ രണ്ടു പേരും 24 പർഗനസിൽ ഒരാളുമാണ് മരിച്ചത്. ഒഡീഷയില്‍ വീടു തകര്‍ന്നാണ് ഒരു സ്ത്രീ മരിച്ചത്. ബംഗാളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. മിക്ക ഇടത്തും വാർത്ത വിനിമയ ബന്ധങ്ങൾ താറുമാറായിട്ടുണ്ട്. കൊൽക്കൊത്ത യിൽ പലയിടത്തും കാറ്റിലും മഴയിലും വൈദ്യുതി മുടങ്ങി. അഞ്ചര ലക്ഷത്തിലേറെ ഒഴിപ്പിച്ചതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചിട്ടുണ്ട്. ഉംപുണ്‍ നിലവില്‍ ഏറ്റവും വേഗത്തില്‍ വീശിയടിച്ചത് കൊല്‍ക്കത്തിയിലാണ്. ഇവിടെ 123 കിലോമീറ്റര്‍ വേഗത 7.20 ന് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. 185 കിലോമീറ്റര്‍ വരെ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്
ബംഗാളിലും ഒഡീഷയിലും ഉംപുണ്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുന്നു. ബംഗാളില്‍ മൂന്നുപേര്‍ക്കും ഒഡീഷയില്‍ രണ്ടുപേര്‍ക്കും ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടമായി. ബംഗാളിലെ ഹൌറയിൽ രണ്ടു പേരും 24 പർഗനസിൽ ഒരാളുമാണ് മരിച്ചത്. ഒഡീഷയില്‍ വീടു തകര്‍ന്നാണ് ഒരു സ്ത്രീ മരിച്ചത്.
ബംഗാളിലും ഒഡീഷയിലും ഉംപുണ്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുന്നു. ബംഗാളില്‍ മൂന്നുപേര്‍ക്കും ഒഡീഷയില്‍ രണ്ടുപേര്‍ക്കും ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടമായി. ബംഗാളിലെ ഹൌറയിൽ രണ്ടു പേരും 24 പർഗനസിൽ ഒരാളുമാണ് മരിച്ചത്. ഒഡീഷയില്‍ വീടു തകര്‍ന്നാണ് ഒരു സ്ത്രീ മരിച്ചത്.
239
അഞ്ചര ലക്ഷത്തിലേറെ ഒഴിപ്പിച്ചതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചിട്ടുണ്ട്
അഞ്ചര ലക്ഷത്തിലേറെ ഒഴിപ്പിച്ചതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചിട്ടുണ്ട്
339
പശ്ചിമ ബംഗാളിലെ ദിഗയില്‍ ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് ഉംപുണ്‍ കരതൊട്ടത്. വരും മണിക്കൂറുകള്‍ നിര്‍ണായകമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്
പശ്ചിമ ബംഗാളിലെ ദിഗയില്‍ ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് ഉംപുണ്‍ കരതൊട്ടത്. വരും മണിക്കൂറുകള്‍ നിര്‍ണായകമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്