Published : May 20, 2020, 09:10 PM ISTUpdated : May 20, 2020, 11:06 PM IST
ബംഗാളിലും ഒഡീഷയിലും ഉംപുണ്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുന്നു. ബംഗാളില്‍ മൂന്നുപേര്‍ക്കും ഒഡീഷയില്‍ രണ്ടുപേര്‍ക്കും ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടമായി. ബംഗാളിലെ ഹൌറയിൽ രണ്ടു പേരും 24 പർഗനസിൽ ഒരാളുമാണ് മരിച്ചത്. ഒഡീഷയില്‍ വീടു തകര്‍ന്നാണ് ഒരു സ്ത്രീ മരിച്ചത്. ബംഗാളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. മിക്ക ഇടത്തും വാർത്ത വിനിമയ ബന്ധങ്ങൾ താറുമാറായിട്ടുണ്ട്. കൊൽക്കൊത്ത യിൽ പലയിടത്തും കാറ്റിലും മഴയിലും വൈദ്യുതി മുടങ്ങി. അഞ്ചര ലക്ഷത്തിലേറെ ഒഴിപ്പിച്ചതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചിട്ടുണ്ട്. ഉംപുണ്‍ നിലവില്‍ ഏറ്റവും വേഗത്തില്‍ വീശിയടിച്ചത് കൊല്‍ക്കത്തിയിലാണ്. ഇവിടെ 123 കിലോമീറ്റര്‍ വേഗത 7.20 ന് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. 185 കിലോമീറ്റര്‍ വരെ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്
ബംഗാളിലും ഒഡീഷയിലും ഉംപുണ്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുന്നു. ബംഗാളില്‍ മൂന്നുപേര്‍ക്കും ഒഡീഷയില്‍ രണ്ടുപേര്‍ക്കും ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടമായി. ബംഗാളിലെ ഹൌറയിൽ രണ്ടു പേരും 24 പർഗനസിൽ ഒരാളുമാണ് മരിച്ചത്. ഒഡീഷയില്‍ വീടു തകര്‍ന്നാണ് ഒരു സ്ത്രീ മരിച്ചത്.
ബംഗാളിലും ഒഡീഷയിലും ഉംപുണ്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുന്നു. ബംഗാളില്‍ മൂന്നുപേര്‍ക്കും ഒഡീഷയില്‍ രണ്ടുപേര്‍ക്കും ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടമായി. ബംഗാളിലെ ഹൌറയിൽ രണ്ടു പേരും 24 പർഗനസിൽ ഒരാളുമാണ് മരിച്ചത്. ഒഡീഷയില്‍ വീടു തകര്‍ന്നാണ് ഒരു സ്ത്രീ മരിച്ചത്.
239
അഞ്ചര ലക്ഷത്തിലേറെ ഒഴിപ്പിച്ചതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചിട്ടുണ്ട്
അഞ്ചര ലക്ഷത്തിലേറെ ഒഴിപ്പിച്ചതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചിട്ടുണ്ട്
339
പശ്ചിമ ബംഗാളിലെ ദിഗയില്‍ ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് ഉംപുണ്‍ കരതൊട്ടത്. വരും മണിക്കൂറുകള്‍ നിര്‍ണായകമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്
പശ്ചിമ ബംഗാളിലെ ദിഗയില്‍ ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് ഉംപുണ്‍ കരതൊട്ടത്. വരും മണിക്കൂറുകള്‍ നിര്‍ണായകമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്
വ്യാഴായ്ച ഉച്ചയോടെ മാത്രമേ കാറ്റിന്‍റെ വേഗം കുറയു എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍
വ്യാഴായ്ച ഉച്ചയോടെ മാത്രമേ കാറ്റിന്‍റെ വേഗം കുറയു എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍
1039
ഒഡീഷയുടെ തീര പ്രദേശങ്ങളിലും പശ്ചിമ ബംഗാളിലും കനത്ത മഴ തുടരുകയാണ്
ഒഡീഷയുടെ തീര പ്രദേശങ്ങളിലും പശ്ചിമ ബംഗാളിലും കനത്ത മഴ തുടരുകയാണ്
1139
ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളാണ് ഇരു സംസ്ഥാനളിലുമായി വിന്യസിപ്പിച്ചിട്ടുള്ളത്
ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളാണ് ഇരു സംസ്ഥാനളിലുമായി വിന്യസിപ്പിച്ചിട്ടുള്ളത്
1239
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ർ നിന്നുള്ള അവശ്യ സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്, മേല്‍പ്പാലങ്ങളടച്ചു
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ർ നിന്നുള്ള അവശ്യ സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്, മേല്‍പ്പാലങ്ങളടച്ചു
1339
കൊൽക്കത്ത നഗരം അതീവ ജാഗ്രതയിലാണ്
കൊൽക്കത്ത നഗരം അതീവ ജാഗ്രതയിലാണ്
1439
മരംവീണ് നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതി ബന്ധം താറുമാറായി
മരംവീണ് നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതി ബന്ധം താറുമാറായി
1539
മേൽപ്പാലങ്ങൾ ഇതിനോടകം അടച്ചു കഴിഞ്ഞു
മേൽപ്പാലങ്ങൾ ഇതിനോടകം അടച്ചു കഴിഞ്ഞു
1639
പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിലൂടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് കേറിയത്
പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിലൂടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് കേറിയത്
1739
ഒഡീഷയിലെ പാരദ്വീപിൽ റെക്കോർഡ് മഴ രേഖപ്പെടുത്തി
ഒഡീഷയിലെ പാരദ്വീപിൽ റെക്കോർഡ് മഴ രേഖപ്പെടുത്തി
1839
ആളുകൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്
ആളുകൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്
1939
രക്ഷാ പ്രവര്‍ത്തനത്തിന്നായി നാവിക സേനയുടെ 20 സംഘങ്ങളും തയാറാണ്
രക്ഷാ പ്രവര്‍ത്തനത്തിന്നായി നാവിക സേനയുടെ 20 സംഘങ്ങളും തയാറാണ്
2039
ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്തോറും കേരളം അടക്കമുള്ള പടിഞ്ഞാറൻ തീരത്ത് മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു
ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്തോറും കേരളം അടക്കമുള്ള പടിഞ്ഞാറൻ തീരത്ത് മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു
2139
2239
2339
2439
2539
2639
കാറ്റിന്‍റെ വേഗം കുറയുമെങ്കിലും കനത്ത മഴ തുടരും
കാറ്റിന്‍റെ വേഗം കുറയുമെങ്കിലും കനത്ത മഴ തുടരും
2739
2839
അസം, മേഘാലയ ഉൾപ്പടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്
അസം, മേഘാലയ ഉൾപ്പടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്
2939
3039
3139
3239
3339
3439
3539
3639
3739
3839
3939
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam