'ഒരു ദിവസം അവൻ ഉക്രൈനിനായി പോരാടുകയാണെങ്കിൽ, ഞാൻ അവനെക്കുറിച്ച് വളരെ അഭിമാനിക്കും.' യാരോസ്ലാവ് പികാലികിന്‍റെ (10), അമ്മ ടെറ്റിയാന പറയുന്നു. 'ഞാൻ ഇന്ന് എന്‍റെ മമ്മിക്കൊപ്പമാണ്. ഒരുപക്ഷേ ഞാൻ ഒരു ദിവസം വരാം, ഒരുപക്ഷേ, എനിക്കറിയില്ല.' അമ്മ കൈ പിടിച്ച് നിന്ന് പത്ത് വയസുകാരാന്‍ യാരോസ്ലാവ് കൂട്ടിച്ചേര്‍ത്തു. യാരോസ്ലാവിന്‍റെ അച്ഛനും യുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞയാളാണ്.