തമിഴ്നാട്ടിൽ അവരിനി അടിമകളല്ല! മലയാളി IAS ഓഫീസറുടെ കൈത്താങ്ങിൽ ചിറക് മുളച്ചവർ!

Published : Apr 21, 2022, 09:07 AM ISTUpdated : Apr 21, 2022, 12:40 PM IST
തമിഴ്നാട്ടിൽ അവരിനി അടിമകളല്ല! മലയാളി IAS ഓഫീസറുടെ കൈത്താങ്ങിൽ ചിറക് മുളച്ചവർ!

Synopsis

എന്താണ് 'കൊത്തടിമ'കൾ എന്നറിയാമോ? കൊത്തടിമത്തം എന്നൊരു ചൂഷണ സമ്പ്രദായം തമിഴ്നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ ഇന്നുമുണ്ട്. തീർത്തും മനുഷ്യത്വവിരുദ്ധമായ ആ സമ്പ്രദായത്തിൽ നിന്ന് തിരുവള്ളൂരിലെ ഒരു ഗ്രാമം രക്ഷപ്പെട്ടതെങ്ങനെ?

ചെന്നൈ: ഇഷ്ടികക്കളങ്ങളിലും അരിമില്ലുകളിലും അടിമകളെപ്പോലെ ജീവിച്ച മനുഷ്യർ അഭിമാനത്തോടെ സ്വന്തം കാലിൽ എഴുന്നേറ്റ് നിൽക്കുകയാണ് തമിഴ്നാട്ടിലെ വീരകനല്ലൂരിൽ. കൊത്തടിമ സമ്പ്രദായത്തിൽ ചൂഷണത്തിന് വിധേയരായി കഴിഞ്ഞിരുന്ന ഇവരിന്ന് സ്വന്തം ഇഷ്ടികക്കളത്തിന്‍റെ ഉടമകളാണ്.  മലയാളി ഐഎഎസ് ഓഫീസറായ ആൽബി ജോൺ വർഗീസിന്‍റെ നേതൃത്വത്തിലാണ് കൊത്തടിമപ്പണിയിൽ നിന്നും സ്വതന്ത്രരായവർക്ക് സ്വന്തം തൊഴിലിടം ഒരുക്കിയത്.

ചെന്നൈയിൽ നിന്ന് സുജിത് ചന്ദ്രനും അജീഷ് വെഞ്ഞാറമൂടും പകർത്തിയ വാർത്ത:

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സമവായത്തിലെത്തി സർക്കാരും ഗവർണറും; വിസി നിയമനത്തിലെ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും, അംഗീകാരത്തിന് സാധ്യത
ആമസോണിൽ ഓർഡർ ചെയ്തത് ആപ്പിൾ ഐമാക്; ശരിയായ കാരണം പറയാതെ റിട്ടേൺ ചെയ്ത് ഡെലിവറി ബോയ്, ഭീഷണിപ്പെടുത്തി; പരാതിയുമായി വ്യവസായി