ഡിജോ കാപ്പൻ ഇനി ഓർമ്മ; സംസ്കാരം ഔദ്യോ​ഗിക ബഹുമതികളോടെ പൂർത്തിയായി, അന്തിമോപചാരമർപ്പിച്ച് നിരവധി പേർ

Published : May 03, 2026, 07:04 PM IST
dijo kappan funeral

Synopsis

വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരും ആയിരക്കണക്കിന് പൊതുജനങ്ങളും അന്തിമോപചാരമർപ്പിക്കാൻ എത്തി. 

കോട്ടയം: പൊതുപ്രവർത്തകനായിരുന്ന ഡിജോ കാപ്പൻ ഇനി ഓർമ്മ. വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച ഡിജോ കാപ്പന്റെ സംസ്ക്കാരം കഴിഞ്ഞു. മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. സംസ്കാര ശുശ്രൂഷകൾക്ക് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാർമികത്വം വഹിച്ചു. മന്ത്രി വി എൻ വാസവൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംപിമാരായ ഡീൻ കുര്യാക്കോസ് ആന്റോ ആന്റണി, ജോസ് കെ മാണി, എംഎൽഎമാർ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരും ആയിരക്കണക്കിന് പൊതുജനങ്ങളും അന്തിമോപചാരമർപ്പിക്കാൻ എത്തി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഭാരം സാധാരണ ജനങ്ങളുടെ തലയിൽ, കേരളത്തിലും ചെറുകിട സ്ഥാപനങ്ങൾ പൂട്ടേണ്ടി വന്നു, കേന്ദ്ര നയം തിരുത്തപ്പെടണം'; പാചക വാതക വിലവർധനയിൽ മുഖ്യമന്ത്രി
'ഇടതുമുന്നണി തുടർഭരണം നേടും, ഞങ്ങൾക്കൊരാശങ്കയുമില്ല'; പിണറായിയുടേത് കരുത്തുറ്റ നേതൃത്വമെന്ന് ടി പി രാമകൃഷ്ണൻ