തൃശ്ശൂരിലെ സാദാചര കൊലപാതകം: പത്തൊമ്പതാം ദിവസവും പ്രതികളെ പിടികൂടാനാവാതെ പൊലീസ്

Published : Mar 09, 2023, 08:00 AM IST
തൃശ്ശൂരിലെ സാദാചര കൊലപാതകം: പത്തൊമ്പതാം ദിവസവും പ്രതികളെ പിടികൂടാനാവാതെ പൊലീസ്

Synopsis

പ്രതികളുടെ മൊബൈൽ ഫോണുകൾ 22 മുതൽ സ്വിച്ച് ഓഫാണെന്ന് റൂറൽ എസ്പി വിശദീകരിക്കുമ്പോൾ കൊല്ലപ്പെട്ട സഹറിന്റെ സുഹൃത്തുക്കൾ അത് തള്ളുന്നു.

തൃശ്ശൂര്‍: തൃശൂരിലെ സദാചാര കൊലക്കേസിൽ  പത്തൊമ്പതാം ദിവസവും പ്രതികളെ പിടികൂടാതെ പൊലീസ്. സംഭവം നടന്നേ ശേഷം ഒളിവിൽ പോയ അഭിലാഷ്, വിജിത്ത്, വിഷ്ണു, ഡിനോണ്‍, ഗിന്‍ജു, അമീര്‍, രാഹുല്‍ എന്നീ പ്രതികളെക്കുറിച്ച് ഇനിയും അന്വേഷണ സംഘത്തിന് സൂചനയില്ല. ഇതിൽ രാഹുൽ വിദേശത്തേക്ക് കടന്നതായി സ്ഥിരീകരിച്ചിരുന്നു . പ്രതികളുടെ മൊബൈൽ ഫോണുകൾ 22 മുതൽ സ്വിച്ച് ഓഫാണെന്ന് റൂറൽ എസ്പി വിശദീകരിക്കുമ്പോൾ കൊല്ലപ്പെട്ട സഹറിന്റെ സുഹൃത്തുക്കൾ അത് തള്ളുന്നു. ഈ മാസം ആദ്യം വര പ്രതികളിൽ ചിലർ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നെന്നാണ് സുഹൃത്തുക്കളുടെ വാദം. വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ ക്രൂരമായി തല്ലിച്ചത് കഴിഞ്ഞ 18നായിരുന്നു. ചൊവ്വാഴ്ചയാണ് സഹർ മരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി