അണക്കെട്ടിന്റെ റിസര്‍വോയറില്‍ കുടുങ്ങിയ ആനകളെ  ഹെലികോപ്റ്ററുകളും എക്‌സ്‌കവേറ്ററുകളും ഉപയോഗിച്ച് രക്ഷിച്ചു

Published : Oct 12, 2016, 10:38 AM ISTUpdated : Oct 04, 2018, 07:40 PM IST
അണക്കെട്ടിന്റെ റിസര്‍വോയറില്‍ കുടുങ്ങിയ ആനകളെ  ഹെലികോപ്റ്ററുകളും എക്‌സ്‌കവേറ്ററുകളും ഉപയോഗിച്ച് രക്ഷിച്ചു

Synopsis

രണ്ടു ആനകളും ഒരു കുട്ടിയുമാണ് രണ്ടു ദിവസമായി ഇവിടെ കുടുങ്ങിക്കിടന്നത്. ആനക്കുട്ടി റിസര്‍വോയറില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ഇറങ്ങിയതാവും മറ്റ് ആനകള്‍ എന്നാണ് കരുതുന്നത്. 

ഇവയെ രക്ഷിക്കാന്‍ നിരവധി ആനക്കൂട്ടങ്ങള്‍ ഇവിടെ റോന്തുചുറ്റുണ്ടായിരുന്നു. പക്ഷേ, രക്ഷിക്കാന്‍ അവയ്ക്ക് കഴിഞ്ഞില്ല. തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ടത്. ഹെലികോപ്റ്ററുകളും എക്‌സ്‌കവേറ്ററുകളും ഉപയോഗിച്ച് ഈ ആനകളെ പുറത്തു കൊണ്ടുവന്ന ശേഷം ഇവയെ കാട്ടിലേക്ക് തിരിച്ചയച്ചു. 

 


 

 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

പത്താം നൂറ്റാണ്ടിലെ നിധി തേടിയ സംഘത്തിന് മുന്നിൽ പാമ്പ്, 'നിധി കാക്കുന്നവനെ'ന്ന് ഗ്രാമീണർ, പ്രദേശത്ത് സംഘർഷാവസ്ഥ
എഐ വിപ്ലവം: 4- 5 വർഷത്തിനുള്ളിൽ വൈറ്റ് കോളർ ജോലികൾ ഭീഷണിയിൽ, മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്