പാക്കിസ്താന്‍ സൈനിക വക്താവിന്റെ  ഫേസ്ബുക്ക്  പേജില്‍  മലയാളികളുടെ തെറിയഭിഷേകം

Published : Sep 29, 2016, 06:36 PM ISTUpdated : Oct 04, 2018, 05:37 PM IST
പാക്കിസ്താന്‍ സൈനിക വക്താവിന്റെ  ഫേസ്ബുക്ക്  പേജില്‍  മലയാളികളുടെ തെറിയഭിഷേകം

Synopsis

പോസ്റ്റുകള്‍ക്ക് കീഴില്‍ മലയാളത്തിലുള്ള കമന്റുകള്‍ നിറഞ്ഞിരിക്കുകയാണ്. ഇവയില്‍ ഏറെയും തെറിവിളികളാണ്. നിരവധി ലൈക്കുകളും ഈ കമന്റുകള്‍ക്ക് ലഭിക്കുന്നുണ്ട്. 

നേരത്തെ സച്ചിനെ അറിയില്ലെന്ന് പറഞ്ഞു എന്ന വാര്‍ത്തയെ തുടര്‍ന്ന് ടെന്നീസ് താരം മരിയ ഷെറപ്പോവയുടെ ഫേസ്ബുക്ക് വാളില്‍ മലയാളികളുടെ തെറിയഭിഷേകം നിറഞ്ഞിരുന്നു. ഇന്ത്യയെ പരിഹസിക്കുന്ന കാര്‍ട്ടൂണിനെ ചൊല്ലി ന്യൂയോര്‍ക്ക് ടൈംസ് ഫേസ്ബുക്ക് പേജിലും സമാനമായ പൊങ്കാല നടന്നു. തുടര്‍ന്ന് ന്യൂയോര്‍ക്ക് ടൈംസ് ഖേദപ്രകടനം നടത്തിയിരുന്നു. പാക്കിസ്താന്‍ ഹാക്കര്‍മാര്‍ക്കെതിരെയും നേരത്തെ സമാനമായ സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. 

'മലയാളികളെ ജന്മത് മറക്കില്ല പോയി ഷെറപ്പോവയോട് ചോദിയ്‌ക്കെടാ ആരാ മലയാളീന്ന്' എന്നൊരു കമന്റും ഇക്കൂട്ടത്തിലുണ്ട്. നവാസ് ഷെരീഫിന്റെയും മുഷറഫിന്റെയും പേജുകളിലും ആക്രമണം നടത്താനുള്ള ആഹ്വാനങ്ങളും കൂട്ടത്തിലുണ്ട്. 


അത്രയ്ക്ക് തെറിയല്ലാത്ത കമന്റുകളില്‍ ചിലത് കാണുക:)

ഛേ... എല്ലാവരും ഇവിടെ മാത്രം കിടന്ന് തെറിവിളിച്ചാല്‍... എങ്ങനാ ശരിയാകുക... കുറച്ചു മുഷറഫിനും... നവാസ് ഷെരീഫിനും കൂടെ കൊടുത്താട്ടെ..... പോയേ... പോയേ..... നമ്മളായിട്ട് ആരോടും വിവേചനം കാണിക്കരുത്... അത് നമ്മുടെ രാജ്യത്തിന് ചേര്‍ന്നതല്ലാ.....


ഡാ പരട്ട പച്ചകളെ ഞങ്ങള്‍ മലയാളികള്‍ കരുനാഗപ്പള്ളി , ചാലക്കുടി ബിവറേജില്‍ നിന്ന് അയ്യഞ്ചു കല്യാണി ബീയര്‍ വാങ്ങി കുടിച്ചിട്ട് അതിര്‍ത്തിയില്‍ വന്നു പെടുത്താല്‍ ഒലിച്ചു പോകാന്‍ ഉള്ളതേ ഉള്ളു നിന്റെയൊക്കെ പാകിസ്ഥാന്‍ .. കേട്ടോടാ പരട്ട ജനറല്‍ 


കേരളാ പൊങ്കാല കമ്മിറ്റിയുടെ എല്ലാ ആശംസകളും നേരുന്നു...... എങ്ങനുണ്ട് സാാാേേറേ.... വെല്ലതും മനസ്സിലാവണുണ്ടോ???.....
വേണ്ടാ വേണ്ടാ എന്നു പറഞ്ഞപ്പോള്‍ കേട്ടില്ലല്ലോ, ഇനി അനുഭവിച്ചോ. ആ ചത്തവന്‍മാരുടെ ഒക്കെ ശവഅടക്കം കഴിഞ്ഞോ, ?? വരാന്‍ പറ്റിയില്ല, ഒന്നും തോന്നരുത്....

നീയൊക്കെ വട്ട മേശക്ക് ചുറ്റും ഇരുന്നു ചൊറിഞ്ഞും പറിഞ്ഞും ആലോചിച്ചിട്ടു കാര്യമൊന്നുമില്ലടാ പരട്ട തെണ്ടികളെ..നിനക്കൊക്കെ മലയാളം അറിയത്തില്ലെന്നു അറിയാം ...എങ്കിലും രണ്ടു പറഞ്ഞില്ലേല്‍ മനസമാധാനം കിട്ടീല്ലടാ പച്ച തവളകളെ ...ഇനിം ഇങ്ങോട്ടു ഉണ്ടാക്കാന്‍ വന്നാല്‍ നീയൊക്കെ കളസ ത്തില്‍ മുള്ളും ..പോയി ഇന്ന് വെടികൊണ്ട് ചത്തവന്റെ ഒക്കെ കണക്ക് എടുത്ത് വെക്കടാ ബ്ലഡി കണ്‍ട്രി മോനെ

അതിര്‍ത്തി കടന്ന് ഭീകരരെ വധിച്ചതിനേക്കാള്‍ സന്തോഷം തോന്നിയത് മതത്തിനും രാഷ്ട്രീയത്തിനു ം വിശ്വാസങ്ങള്‍ക്കു ം അതീതമായി എല്ലാ ഭാരതീയരും ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്താനിയെന്ന ോ ഭേദമില്ലാതെ നവ മാധ്യമങ്ങളിലും മറ്റും പ്രതികരിച്ചു കണ്ടപ്പോഴാണ്.ഈയൊരു മനോഭാവം തുടര്‍ന്നാല്‍ ലോകത്തെ എറ്റവും ശക്തമായ ഒരു രാജ്യമായി ഭാരതം ഉയരുമെന്ന് നിസ്സംശയം ഉറപ്പിക്കാം..... # indianarmy


എന്റെ പൊന്നനിയാ ചൊറിയാന്‍ വരുമ്പോ ആരോടാന്നൊക്കെ ആലോചിച്ചിട്ടു വരണം..ലാലേട്ടനു വേണ്ടി ഇട്ടപൊങ്കാല ആയിരിക്കില്ല രാജ്യത്തിനു

ഇത്രയും തെറിയഭിഷേകങ്ങള്‍ നടത്തിയിട്ടും യാതൊരു പ്രതികരണവും ഇല്ലല്ലോ. ചെറ്റകള്‍. മക്കളെ പാക്കിസ്ഥാനി, ഇതെന്തു ഭാഷ എന്ന് നീയൊക്കെ ചിന്തിക്കുന്നുണ്ടാവും. അതേടാ നാറികളെ ഇതാണ്ടാ മലയാളം.
കാര്‍ഗില്‍ യുദ്ധ സമയത്തു നിന്നെയൊക്കെ പറപറപ്പിച്ച ഞങ്ങളുടെ ചങ്ക് ഇന്ത്യന്‍ ആര്‍മി ഉപയോഗിച്ച കോഡ് ഭാഷ.
നുമ്മടെ ട്രോളന്മാര്‍ മാത്രം മതി നിന്റെ രാജ്യത്തിന്റെ പടം മാറ്റിവരക്കാന്‍.
കഞ്ഞിക്ക് വകയില്ലാത്ത പാക്കിസ്ഥാനിലെ പാവങ്ങളെ ഓര്‍ത്തു നുമ്മ ക്ഷമിക്കുന്നു.

ഞങ്ങള്‍ ഇന്ത്യാക്കാരെല്ലാരും ദീപാവലിക്ക് പൊട്ടിക്കണ പടക്കത്തിന്റ്റെ പകുതി പൈസയുടെ ആയുധ ശേഖരമേ നിനക്കൊക്കെയുള്ളൂ......അത് കൊണ്ട് വെറുതേ കൊണക്കാന്‍ വന്നാല്‍ നീ ഒക്കെ ഭിത്തിയില്‍ പടമാവും....... നിങ്ങള്‍ ച(ന്ദനിലേക്കയച്ച ഉപ(ഗഹം ഇന്ത്യന്‍ മഹാസമു(ദത്തില്‍ മുഴുവന്‍ വെള്ളമാണെന്ന് കണ്ടെത്തീ എന്നാ കേട്ടേ.....മോന്‍ പോയി അത് മുങ്ങിത്തപ്പി എടുക്കാന്‍ നോക്ക്....പടക്കമൊക്കെ ഞങ്ങള്‍ പൊട്ടിച്ചോളാം....


മലയാളികള്‍ പൊങ്കാല തുടങ്ങി ..നീ തീര്‍ന്നെടാ നീ തീര്‍ന്നു ..ഇനി ആണവം കയ്യില്‍ വേസിച്ചോണ്ടിരിന്നിട്ട് ഒരു കാര്യവും ഇല്ല ..സ്വന്തം നെഞ്ചത്തു വെച്ച് പൊട്ടിച്ചോ ...ചായയും കുടിച്ചു പരിപ്പ് വടയും തിന്നോണ്ട് അവിടെ ഇരിക്കത്തെ ഉള്ളു ..


അളിയാ ഞാന്‍ ബാക്കിയുള്ളവരെപോലയല്ല നീയാ പ്രധാനമന്ത്രിയുടേയും ബാക്കി പട്ടാളമേധാവികളുടെയും മന്ത്രിമാരുടെയൊക്കെ ഐഡി തന്നേ സത്യായിട്ടും കളിയാക്കൂലന്നെ പോസ്റ്റിനൊക്കെ ലൈക്കടിക്കാനാാ തന്നില്ലേല്‍ പൊങ്കാലയിടും അപ്പൊ ഏങ്ങനാ ഞാന്‍ പൊങ്കാലയിടണോ അതൊ പോണോ


ജനറലെ, നമ്മടെ പിള്ളാര്‍ക്കു ഈ നുഴഞ്ഞുകയറ്റം ഒന്നും വെല്യ പിടിയില്ല. വണ്ടീമെടുത്തു വന്നു നേരെ നിന്റെയൊക്കെ വീട്ടില്‍ കേറി പണിതിട്ട് പിള്ളാരിങ്ങുവരും... ജീവന്‍ വേണമെങ്കില്‍ തല്ക്കാലം എങ്ങോട്ടേലും മാറിക്കോ....


ഉണ്ടയില്ലാത്ത തോക്കും പിടിച്ചു പറന്നാല്‍ താഴവീഴുന്ന പൈപ്പ്‌ലൈനില്‍ കേറി വെടിപൊട്ടുമ്പം ഊരിപ്പോകുന്ന നിക്കറും ഇട്ടോണ്ട് ചൊറിയാന്‍ വരല്ലേ... നിന്റെയൊക്കെ രാജ്യം ചരിത്രമാകും...

 


 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ
മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്