തകരാര്‍ പരിശോധിക്കാന്‍ വാഷിംഗ് മെഷീനിന് അകത്തേക്ക് കഴുത്തിട്ട യുവാവ് കുടുങ്ങി

Published : May 31, 2016, 06:17 AM ISTUpdated : Oct 05, 2018, 04:05 AM IST
തകരാര്‍ പരിശോധിക്കാന്‍ വാഷിംഗ് മെഷീനിന്  അകത്തേക്ക് കഴുത്തിട്ട യുവാവ് കുടുങ്ങി

Synopsis

ബീജിംഗ്: വാഷിംഗ് മെഷീനിന് അകത്തു തല കുടുങ്ങിയ  യുവാവിനെ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. തെക്കുകിഴക്കന്‍ ചൈനയിലെ ഫ്യൂജിയാന്‍ പ്രവിശ്യയിലാണ് സംഭവം. വാഷിംഗ് മെഷീനിന്റെ തകരാര്‍ പരിശോധിക്കാനാണ് ഇയാള്‍ വാഷിംഗ് മെഷീനിന് അകത്ത് തലയിട്ടത്. തല പുറെത്തടുക്കാന്‍ കഴിയാതെ കുടുക്കിലായ ഇയാളെ രക്ഷപ്പെടുത്താന്‍ സുഹൃത്തുക്കള്‍ ഏറെ നേരം ശ്രമിച്ചെങ്കിലും നടന്നില്ല.തുടര്‍ന്നാണ് അഗ്‌നി ശമന സേനയെ വിവരമറിയിച്ചത്. 40 മിനിറ്റിനു ശേഷം അവരെത്തി ഇയാളുടെ കഴുത്ത് പുറത്തെടുത്തു. 

 

 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

വ്യത്യസ്തനാമൊരു ബാബു സ്വാമിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! സാമൂഹിക മാധ്യമങ്ങളിലെ വൈറൽ സ്വാമി ചിറ്റൂരിലുണ്ട്, കര്‍മ്മ നിരതനായി
മകന്‍റെ രണ്ടാം വിവാഹം, 'വധുവിനെക്കാൾ സുന്ദരി അമ്മ'യെന്ന് നെറ്റിസെന്‍സ്; വേദി നവാസ് ഷെരീഫിന്‍റെ കൊച്ചു മകന്‍റെ രണ്ടാം വിവാഹം