ഇതുപോലൊരു വിവാഹാഭ്യര്‍ത്ഥന സ്വപ്‌നങ്ങളില്‍ മാത്രം!

Published : Nov 05, 2016, 01:32 PM ISTUpdated : Oct 04, 2018, 11:57 PM IST
ഇതുപോലൊരു വിവാഹാഭ്യര്‍ത്ഥന സ്വപ്‌നങ്ങളില്‍ മാത്രം!

Synopsis

ന്യൂ സൗത്ത് വെയില്‍സിലെ ഉരഗ പാര്‍ക്കിലാണ് സംഭവം. ഇവിടെയാണ് ബില്ലി ജോലി ചയ്യുന്നത്. കാമുകി സിയോബനിനു മുന്നില്‍ വിവാഹാഭ്യര്‍ത്ഥന നടത്തുന്നതിനു മുമ്പ് മുതലക്കുളത്തില്‍നിന്ന് ബില്ലി ഒരു മുതലയെ വിളിച്ചു വരുത്തി കൊണ്ടു വന്നു.  തൊട്ടടുത്ത് മുതലയെ നിര്‍ത്തിയ ശേഷം, മുട്ടുകുത്തി നിന്ന് ബില്ലി കാമുകിയോട് ചോദിച്ചീ, ഞാന്‍ നിന്നെ വിവാഹം ചെയ്‌തോട്ടെ?

അതെ എന്നായിരുന്നു മൂന്നു വര്‍ഷമായി പ്രണയിക്കുന്ന സിയോബനിന്റെ സന്തോഷത്തോടെയുള്ള മറുപടി. മറുപടി. മുതലയെ സാക്ഷി നിര്‍ത്തി ബില്‍ നടത്തിയ വിവാഹാഭ്യര്‍ത്ഥനയുടെ ദൃശ്യങ്ങള്‍ ഉരഗ പാര്‍ക്കുകാര്‍ അവരുടെ ഫേസ്ബുക്കിലിട്ടു. പെട്ടെന്നു തന്നെ ഇത് വൈറലായി. 
ഇതാ ആ ദൃശ്യങ്ങള്‍: 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ