ഹാര്‍മോണിയവുമായി തെരുവിലെത്തി പാട്ടു പാടുന്ന ഈ വൃദ്ധന്‍ വേഷം മാറിയ ഒരു പ്രശസ്ത ഗായകനാണ്!

Published : May 18, 2016, 07:56 AM ISTUpdated : Oct 05, 2018, 03:00 AM IST
ഹാര്‍മോണിയവുമായി തെരുവിലെത്തി പാട്ടു പാടുന്ന ഈ വൃദ്ധന്‍ വേഷം മാറിയ ഒരു പ്രശസ്ത ഗായകനാണ്!

Synopsis

മുംബൈ: ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞില്ല, തെരുവോരത്തിരുന്ന് മധുരമായി പാടുന്ന ആ ഗായകന്‍ ആരെന്ന്. എല്ലാവരും അടുത്തു വന്നു നിന്നു. പാട്ടു കേട്ടു. ആരൊക്കെയോ അദ്ദേഹത്തിന് ഭക്ഷണം കൊടുക്കാന്‍ ശ്രമിച്ചു. 

മുംബൈയിലെ തെരുവിലാണ് ആ സംഭവം നടന്നത്. പ്രമുഖ ഗായകന്‍ സോനു നിഗമാണ് വേഷം മാറി തെരുവില്‍ പാട്ടു പാടാനെത്തിയത്. നരച്ച താടിയും മുടിയുമുള്ള, മുഷിഞ്ഞ വേഷങ്ങളണിഞ്ഞ ഗായകനെ ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എങ്കിലും നിരവധി പേര്‍ പാട്ടു കേള്‍ക്കാനെത്തി. 

കാണാം, വേഷം മാറിയ സോനു നിഗമിനെ: 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?