വ്യാജ രസീതുണ്ടാക്കി പണപ്പിരിവ് നടത്തിയത് പുറത്തുപറഞ്ഞ ബി.ജെ.പി നേതാവിന് മര്‍ദ്ദനം

Published : Aug 02, 2017, 12:15 PM ISTUpdated : Oct 04, 2018, 04:22 PM IST
വ്യാജ രസീതുണ്ടാക്കി പണപ്പിരിവ് നടത്തിയത് പുറത്തുപറഞ്ഞ ബി.ജെ.പി നേതാവിന് മര്‍ദ്ദനം

Synopsis

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ നടത്തിപ്പിനായി വ്യാജ രസീത് നല്‍കി പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ബി.ജെ.പി പ്രാദേശിക നേതാവിനെ നേതാക്കള്‍ മര്‍ദ്ദിച്ചതായി പരാതി. ബിജെപി കുറ്റ്യാടി മണ്ഡലം പ്രസിഡന്റടക്കം പതിനൊന്ന് പേര്‍ക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു. വ്യാജ രസീത് ഉണ്ടാക്കി പണം പിരിച്ച സംഭവം പുറത്തുപറഞ്ഞ കോളേജ് അധ്യാപകന്‍ ശശികുമാറിനെയാണ് ബി.ജെ.പി നേതാക്കള്‍ മര്‍ദ്ദിച്ചത്. ബി.ജെ.പിയുടെ വ്യാജ രസീത് കേസ് അടക്കമുള്ള അഴിമതിയില്‍ സി-ബി.ഐ അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നിസംഗതയെന്നും ഹസന്‍ ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; എസ്ഐടി ചോദ്യം ചെയ്തത് ഡി മണിയെ തന്നെ, ഉറപ്പിച്ച് പ്രവാസി വ്യവസായി, വീണ്ടും മൊഴിയെടുക്കും
അതീവ ജാഗ്രതയോടെ ഇന്ത്യ, നീണ്ട 17 വർഷം അഭയാർത്ഥിയായി കഴിഞ്ഞ താരിഖ് റഹ്മാൻ തിരികെ ബംഗ്ലാദേശിലെത്തി; വധഭീഷണി മുഴക്കി ജമാഅത്തെ ഇസ്ലാമി