ഫേസ്ബുക്കില്‍ പ്രവാചകനെ നിന്ദിച്ചുവെന്നാരോപിച്ച് 30കാരന് പാക്കിസ്ഥാനില്‍ വധശിക്ഷ

Published : Jun 16, 2017, 08:06 AM ISTUpdated : Oct 04, 2018, 06:59 PM IST
ഫേസ്ബുക്കില്‍ പ്രവാചകനെ നിന്ദിച്ചുവെന്നാരോപിച്ച് 30കാരന് പാക്കിസ്ഥാനില്‍ വധശിക്ഷ

Synopsis

പ്രവാചകനെ നിന്ദിച്ചു ഫേസ്ബുക്കില്‍ പ്രചാരണം നടത്തിയെന്നാരോപിച്ച് 30 കാരന് പാക്കിസ്ഥാനില്‍ വധശിക്ഷ വിധിച്ചു. തൈമൂര്‍ റാസ,  പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും പോസ്റ്റുകളും ഫേസ് ബുക്കിലൂടെ ഷെയര്‍ ചെയ്തുവെന്നതാണ് പാക് ഭീകരവിരുദ്ധകോടതി കണ്ടെത്തിയത്. റാസയുടെ ഫോണ്‍ പരിശോധിച്ച ഇസ്ലാമിക് പണ്ഡിതരാണ് ഉള്ളടക്കം പ്രവാചകവിരുദ്ധമാണെന്ന് വിലയിരുത്തിയത്. എന്നാല്‍ ഇയാള്‍ പ്രവാചകനിന്ദ നടത്തിയിട്ടില്ലെന്നും ഫേസ്ബുക്ക് ചാറ്റ് വഴി രണ്ട് പേര്‍ റാസയോടെ പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ സംസാരിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്തത് എന്നാണ് റാസയുടെ അഭിഭാഷകന്‍റെ വാദം. ഏപ്രില്‍ 9നാണ് തൈമൂര്‍ റാസയെ കുറ്റമാരോപിച്ച് പിടികൂടിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

'ഫിറ്റായാൽ' അടുത്ത പെ​​ഗ്ഗിൽ അളവ് കുറയും, മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്, കണ്ണൂരിലെ ബാറിന് 25000 രൂപ പിഴ
ക്രിസ്മസ് ദിനത്തിലെ ആക്രമണം; ഭരണകർത്താക്കൾ പ്രവർത്തിക്കാത്തത് വേദനാജനകമെന്ന് മാർ ആൻഡ്രൂസ് താഴത്ത്, 'എത്ര ആക്രമിച്ചാലും രാജ്യത്തിനുവേണ്ടി നിലകൊള്ളും'