
പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്താകുമെന്നതിനാൽ പ്രതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഫ്രൻസോ സുപ്പീരിയർ കോടതിയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ തടവുശിക്ഷയാണിത്.
പെൺകുട്ടിക്കു നേർക്ക് മുമ്പും പീഡനശ്രമമുണ്ടായിരുന്നതായും ഇതിൽനിന്നു സംരക്ഷിക്കേണ്ട പിതാവുതന്നെ പെൺകുട്ടിയെ ഒരു വിൽപ്പനച്ചരക്കാക്കി മാറ്റിയെന്നും കോടതി പറഞ്ഞു. ഇങ്ങനെയുള്ള പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും ഇയാൾ ഇനി വെളിച്ചം കാണരുതെന്നും കോടതി നിരീക്ഷിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam