ശമ്പളവും വെള്ളവും വെളിച്ചവും മുടങ്ങി, മലയാളികള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ കുവൈത്തില്‍ ദുരിതത്തില്‍

Published : Jun 16, 2017, 12:18 AM ISTUpdated : Oct 05, 2018, 12:40 AM IST
ശമ്പളവും വെള്ളവും വെളിച്ചവും മുടങ്ങി, മലയാളികള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ കുവൈത്തില്‍ ദുരിതത്തില്‍

Synopsis

മാസങ്ങളായി ശമ്പളം ലഭിക്കാത്തത് കൂടാതെ ഫ്ലാറ്റിലെ വെള്ളവും വെളിച്ചവും ദിവസങ്ങളായി മുടങ്ങിയതോടെ മലയാളികള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ കുവൈത്തില്‍ ദുരിതത്തില്‍. ഖറാഫി നാഷണല്‍ കമ്പനിയുടെ മങ്കഫിലെ നാല് ക്യാമ്പുകളിലെ തൊഴിലാളികള്‍ക്കാണീ ഗതി.
 
മങ്കഫ് എതിര്‍വശത്തുള്ള കമ്പനിയുടെ നാല് ക്യാമ്പുകളിലായി താമസിക്കുന്ന 1500- പേരാണ് കടുത്ത ചൂടിലും വൈദ്യുതിയും വെള്ളവുമില്ലാതെ ഫ്ലാറ്റില്‍ കഴിയുന്നത്. കമ്പനി അധികൃതര്‍ ഫ്ലാറ്റിന് റെന്റ് നല്‍കാത്തത് കാരണം വൈദ്യുതിയും വെള്ളവും നാല് ദിവസങ്ങള്‍ക്ക് മുമ്പ് വിഛേദിച്ചത്. അതിനാല്‍, ഫ്ലാറ്റില്‍ താമസിക്കാന്‍ കഴിയാതെ ഇവര്‍ സമീപത്തുള്ള മറ്റെരു ഫ്ലാറ്റിന്റെ ഗ്രൗണ്ട് ഫ്ലാറ്റില്‍ ടേബിള്‍ ഫാനുകള്‍ ഉപയോഗിച്ചാണ് ഉച്ചസമയങ്ങളില്‍ പോലും കഴിയുന്നത്.

നേരത്തെ ഇതേ കമ്പനിയിലെ തൊഴിലാളികള്‍ ശമ്പളം ലഭ്യമല്ലാത്തതിനാല്‍ കൂട്ടത്തോടെ ഇന്ത്യന്‍ എംബസിയില്‍ എത്തി നിരവധി തവണ പരാതിയും നല്‍കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ