തോക്ക് ഉപയോഗിക്കാൻ പി സി ജോർജ്ജിന്റെ ക്ലാസ്

Published : May 13, 2017, 10:00 AM ISTUpdated : Oct 04, 2018, 07:41 PM IST
തോക്ക് ഉപയോഗിക്കാൻ പി സി ജോർജ്ജിന്റെ ക്ലാസ്

Synopsis

തോക്ക് എങ്ങനെ ഉപയോഗിക്കുന്നതെങ്ങനെയെന്ന് പൂ‌‌ഞ്ഞാർ എംഎൽഎ  പി സി ജോർജ്ജിന്റെ ക്ലാസ്. തോക്കുപയോഗിക്കാൻ ലൈസൻസുള്ളവർക്കായി സംഘടിപ്പിച്ച ബോധവത്ക്കരണപരിപാടിയിലായിരുന്നു പി സി ജോർജ്ജിന്റെ ക്ലാസ്.

തോക്ക് ഉപയോഗിക്കാൻ ലൈസൻസ് ഉള്ളവർക്കായി ജില്ലാ പൊലീസ് സംഘടിപ്പിച്ച ബോധവത്ക്കരണപരിപാടിയിൽ പങ്കെടുക്കാൻ റിവോൾവറും ചെക്കോസ്ലോവാക്യൻ പിസ്റ്റലും തോക്കുമായി പി സി ജോർജ്ജ് വേദിയിലേക്കെത്തിയപ്പോൾ തോക്കുപയോഗിക്കാൻ ലൈസൻസ് ഉള്ളവർക്ക് പോലും കൗതുകം,. പിന്നെ എങ്ങനെ വടിവയ്ക്കണമെന്ന ക്ലാസ്.


തോക്കുപയോഗിക്കാൻ ലൈസൻസ് ഉണ്ടെങ്കിലും അത് ഇതുവരെ ഉപയോഗിക്കേണ്ടി വന്നിട്ടില്ല. എങ്കിലും തോക്ക് തന്റെ സന്തരസഹജാരിയാണ്- പി സി ജോര്‍ജ് പറയുന്നു

തോക്ക് ഉപയോഗിക്കാൻ അറിയില്ലെങ്കിൽ വലിയ അപകടമുണ്ടാകുമെന്ന് ഓർമ്മിച്ച പി സി ജോർജ്ജ് ദേഷ്യം നിയന്ത്രണിക്കണമെന്ന് മുന്നറിയിപ്പ് നൽകിയാണ് അവസാനിപ്പിച്ചത്. കോട്ടയം ജില്ലയിൽ തോക്കുപയോഗിക്കാൻ ലൈസൻസുള്ള 1500 പേരിൽ ഒരാളാണ് പി സി ജോർജ്ജ്. പാലാ ഡിവിഷനിൽ ലൈസൻസുള്ളവർക്കുള്ള ബോധവത്ക്കരണപരിപാടിയാണ് രണ്ട് ദിസവമായി നടക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

മരിച്ചെന്ന് എല്ലാവരും വിശ്വസിച്ചു, എസ്ഐആർ രേഖകൾ ശരിയാക്കാൻ 28 വർഷത്തിന് ശേഷം മടങ്ങിവരവ്; മുസാഫർനഗറിൽ വൈകാരിക നിമിഷങ്ങൾ
മുഖ്യമന്ത്രി സ്ഥാനത്തിൽ മറുപടിയുമായി വിഡി സതീശൻ; 'രാഷ്ട്രീയത്തിൽ ത്യാഗികള്‍ ഇല്ല, തനിക്ക് ത്യാഗിയാകാനും പറ്റും, പെരുന്തച്ചൻ കോംപ്ലക്സ് പാടില്ല'