ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ തിരോധാനം:  പൊലീസ് അന്വേഷണം ആരംഭിച്ചില്ല

Published : Oct 28, 2016, 10:59 AM ISTUpdated : Oct 04, 2018, 07:24 PM IST
ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ തിരോധാനം:  പൊലീസ് അന്വേഷണം ആരംഭിച്ചില്ല

Synopsis

നജീബിനെ മര്‍ദ്ദിച്ച വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ക്യാംമ്പസ്സില്‍ വിലസുകയാണെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ തീര്‍ത്തും നിരുത്തരവാദിത്തമായിട്ടുള്ള പെരുമാറ്റമാണ് അധികൃതര്‍ കാണിക്കുന്നതെന്നും നജീബിന്റെ രക്ഷിതാക്കളും യൂണിയന്‍ പ്രവര്‍ത്തകരും കുറ്റപ്പെടുത്തി. സംഭവത്തിന് വര്‍ഗീയ നിറങ്ങള്‍ നല്‍കാനാണ് പലരും ശ്രമിക്കുന്നതെന്നും എബിവിപി പ്രവര്‍ത്തകരുടെ കള്ളപ്പരാതി സ്വീകരിച്ച് അക്രമികളെ ഇരകളായി ചിത്രീകരിക്കുകയാണ് വൈസ്ചാന്‍സലര്‍ ഉള്‍പ്പടെയുള്ള അധികൃതരെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു. 

നജീബിനെ തിരിച്ചെത്തിക്കും വരെ സമരം തുടരമെന്നും ഇവര്‍ പറഞ്ഞു.നജീബിനെ മര്‍ദ്ദിക്കുന്നത് കണ്ട വിദ്യാര്‍ത്ഥിയുടെ സാക്ഷിമൊഴി മുഖവിലക്കെടുക്കാനോ അതിനെക്കുറിച്ച് അന്വേഷിക്കാനൊ പൊലിസോ സര്‍വ്വകലാശാല അധികൃതരോ തയ്യാറായിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.എന്നാല്‍ സംഭവത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കാന്‍ ഇത് വരെ അധികൃതരാരും തയ്യാറായിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ഗോവർധന്‍റെയും പങ്കജ് ഭണ്ഡാരിയുടേയും പങ്ക് വെളിപ്പെടുത്തിയതി പോറ്റി, ഇവരില്‍ നിന്നും സ്വർണം കണ്ടെത്തി; റിമാന്‍റ് റിപ്പോർട്ടിലെ വിവരങ്ങൾ
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി