എസ്‍സി, എസ്ടി വിഭാഗത്തിൽപെട്ടവർക്ക് ആർമിയിൽ സംവരണം നൽകണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവ്‍ലെ

Published : Aug 20, 2017, 11:41 AM ISTUpdated : Oct 05, 2018, 03:08 AM IST
എസ്‍സി, എസ്ടി വിഭാഗത്തിൽപെട്ടവർക്ക് ആർമിയിൽ സംവരണം നൽകണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവ്‍ലെ

Synopsis

എസ്‍സി, എസ്ടി വിഭാഗത്തിൽപെട്ടവർക്ക് ഇന്ത്യൻ ആർമിയിൽ സംവരണം നൽകണമെന്ന് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് സഹമന്ത്രി രാംദാസ് അതാവ്‍ലെ. സംവരണം ഉടൻ നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുകയാണെന്ന് രാംദാസ് അതാവ്‍ലെ പറഞ്ഞു. തന്റെ സമൂഹം രാജ്യത്തെ സേവിക്കണമെന്നത് അംബേദ്കറിന്റെ ആഗ്രമായിരുന്നു എന്ന കാര്യം ഓർമിപ്പിച്ച രാംദാസ് അതാവ്‍ലെ യുവാക്കളോട് പട്ടാളത്തിൽ ചേരാൻ ആഹ്വാനം ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എസ്‍സി, എസ് ടി സംവരണം നടപ്പാക്കണമെന്നും രാംദാസ് അതാവ്‍ലെ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

കോൺഗ്രസ്സുമായുള്ള വിവാദങ്ങൾ തുടർന്നുകൊണ്ടുപോകാൻ താല്പര്യമില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖർ; 'തെറ്റുകൾ തിരുത്തിയാൽ എൻഡിഎയുമായി സഹകരിക്കും'
പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ