
മോസ്കോ: റഷ്യയിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. രാജ്യത്തിന്‍റെ കിഴക്കൻ ഭാഗങ്ങളിലാണ് ആദ്യം പോളിംഗ് തുടങ്ങിയത്. ബാൾട്ടിക് എൻക്ലേവ് ഉൾപ്പെടെയുള്ള പടിഞ്ഞാറൻ മേഖലകളിലാകും അവസാനം പോളിംഗ് തുടങ്ങുക. നിലവിലെ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുൾപ്പടെ എട്ട് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. പുടിന് ഒരുവട്ടം കൂടി രാജ്യത്തെ പ്രഥമപൗരനായി തുടരാനാകുമെന്നാണ് കണക്കുകൂട്ടലുകൾ. യുണൈറ്റഡ് റഷ്യാ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥിയായാണ് പുടിൻ ഇക്കുറി മത്സരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam